‘പാൻഗോര കേരളയൻസിസ്’; പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി

‘പാൻഗോര കേരളയൻസിസ്’; പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി

ഇരിങ്ങാലക്കുട: കേരളത്തിൽ പുതിയ ഇനം നിശാശലഭത്തെ ക്രൈസ്റ്റ് കോളജിലെ ഗവേഷകർ കണ്ടെത്തി. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ‘ലേപിഡോപ്‌ടീര ഓർഡറിലെ എഡെബിറ’ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയെ കേരളത്തിൽ മാത്രം കാണപ്പെടുന്നതിനാൽ ‘പാൻഗോര കേരളയൻസിസ്’ എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. ദക്ഷിണ ഏഷ്യയിൽ മാത്രം കണ്ടുവരുന്ന പാൻഗോര നിശാശലഭ ജനുസ്സിൽ ഇതുവരെ നാല് ഇനങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. 1916ന് ശേഷം ആദ്യമായാണ് ഈ ജനുസ്സിൽ പുതിയൊരു ഇനത്തെ കണ്ടുപിടിക്കുന്നത്. കോഴിക്കോട് … Read more

‘ഇതിഹാസ മതിലകം -ചരിത്രവും വർത്തമാനവും’ നാടിന് സമർപ്പിക്കുന്നു

‘ഇതിഹാസ മതിലകം -ചരിത്രവും വർത്തമാനവും’ നാടിന് സമർപ്പിക്കുന്നു

കൊടുങ്ങല്ലൂർ: മതിലകം എന്ന ദേശത്തിന്റെ ചരിത്ര സമ്പുഷ്ടതയിലും പ്രസിദ്ധിയിലും രണ്ടുപക്ഷം ഉണ്ടാകില്ല. സംഘകാല കൃതികൾ മുതൽ ഈ നാടിന്റെ ചരിത്ര സവിശേഷതകൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അകനാനൂർ, പുറനാനൂർ, ശൂക സന്ദേശം ഉൾപ്പെടെ മാത്രമല്ല തമിഴിലെ മഹാകാവ്യമായ ചിലപ്പതികാരവും അതിന്റെ സാക്ഷ്യമാണ്. തെക്കേ ഇന്ത്യയിലെ പ്രമുഖ ജൈന സങ്കേതമായിരന്ന മതിലകത്തിന്റെ മണ്ണിലാണ് ഇളങ്കോവടികൾ ചിലപ്പതികാരം രചിച്ചതെന്നാണ് കരുതപ്പെടുന്നത്. മുൻകാല സഞ്ചാരികളുടെ യാത്രാരേഖകളിലും മതിലകമുണ്ട്. മലയാളത്തിലും മതിലകത്തെ കുറിച്ച് പുസ്തകങ്ങളും എഴുത്തുകളും മറ്റും പലവിധമുണ്ട്. അങ്ങനെ ചരിത്രത്തോടൊപ്പം നടന്ന ഈ ദേശത്തെ … Read more

കുന്നിടിച്ച് മണ്ണെടുപ്പെന്ന് പരാതി

കുന്നിടിച്ച് മണ്ണെടുപ്പെന്ന് പരാതി

ചെറുതുരുത്തി: വീട് വെക്കാനെന്ന പേരിൽ അനുമതി വാങ്ങി കുന്നിടിച്ച് നൂറുകണക്കിന് ലോഡ് മണ്ണ് തൃശൂരിലെ സ്വകാര്യ കമ്പനിക്കായി കടത്തുന്നതായി പരാതി. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ലോറിയിൽ മണ്ണ് കടത്തുന്നത്. സ്ഥലം ഉടമ വീട് വെക്കാനെന്ന് പറഞ്ഞാണ് മുള്ളൂർക്കര പഞ്ചായത്തിൽ രേഖാമൂലം അപേക്ഷ കൊടുത്തിരിക്കുന്നത്. എന്നാൽ വീട് വെക്കാൻ വേണ്ടിയുള്ള സ്ഥലത്തിലെ മണ്ണെടുത്തു കഴിഞ്ഞതിന് പിന്നാലെയാണ് സമീപത്തെ വലിയ കുന്നിടിച്ച് മണ്ണ് കടത്തുന്നത്. തുടർന്ന് മുള്ളൂർക്കര മുൻ … Read more

ഓൺലൈൻ ട്രേഡിങ്: 31.9 ലക്ഷം തട്ടിയ യുവാക്കൾ പിടിയില്‍

ഓൺലൈൻ ട്രേഡിങ്: 31.9 ലക്ഷം തട്ടിയ യുവാക്കൾ പിടിയില്‍

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൂടുതല്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ കുറ്റുമുക്ക് സ്വദേശിയില്‍നിന്ന് 31,97,500 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടിയത്തൂര്‍ നെല്ലിക്കപറമ്പ് പാറമേല്‍ വീട്ടില്‍ യാസിര്‍ റഹ്‌മാന്‍ (28), മലപ്പുറം വെറ്റിലപ്പാറ കിണറടപ്പന്‍ ദേശത്ത് പാലത്തിങ്ങൽ വീട്ടില്‍ പി. നാഫിഹ് (20) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്‌സ്ആപ്പിലൂടെ പരാതിക്കാരന് മെസേജ് അയക്കുകയാണ് പ്രതികൾ ആദ്യം ചെയ്തത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ഇരട്ടി … Read more

പോക്സോ പ്രതിക്ക് 35 വർഷം കഠിന തടവ്

പോക്സോ പ്രതിക്ക് 35 വർഷം കഠിന തടവ്

തൃശൂർ: 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 35 വർഷം കഠിന തടവും 5,50,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് പന്നിയങ്കര ചക്കുംകടവ് ദേശത്ത് മമ്മദ് ഹാജി പറമ്പ് വീട്ടിൽ മുഹമ്മദ് നജ്മുദ്ദീനെയാണ് (26) ചാവക്കാട് അതിവേഗ പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. മദ്റസ അധ്യാപകനായിരുന്ന പ്രതിക്കെതിരായ പരാതിയിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. സബ് ഇൻസ്പെക്ടർ ബിപിൻ ബി. നായരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ … Read more