കെ.എം. സീതി സാഹിബിനെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽപെടുത്തൽ: നീക്കം തുടങ്ങി

കെ.എം. സീതി സാഹിബിനെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽപെടുത്തൽ: നീക്കം തുടങ്ങി

കൊടുങ്ങല്ലൂർ: കെ.എം. സീതി സാഹിബിന്റെ പേര് സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്ന ആവശ്യത്തിൽ റിപ്പോർട്ട് തയാറാക്കാൻ അധികൃതർ അന്വേഷണ നടപടികൾക്ക് തുടക്കം കുറിച്ചു. പൊതു പ്രവർത്തകനായ ഷംസുദ്ദീൻ വാത്യേടത്ത് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമർപ്പിച്ച നിവേദനത്തെ തുടർന്ന് ജില്ല കലക്ടറാണ് ആവശ്യം സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കൊടുങ്ങല്ലൂർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതനുസരിച്ചുള്ള വിവരശേഖരണമാണ് ആരംഭിച്ചിരിക്കുന്നത്. തികഞ്ഞ ദേശാഭിമാനിയായിരുന്ന കെ.എം. സീതി സാഹിബ് ബ്രിട്ടീഷ് സർക്കാറിനെതിരായ സമരങ്ങളിലും ഖിലാഫത്ത് പ്രവർത്തനങ്ങളിലും മുൻനിരയിൽ … Read more

മുഹമ്മദ് അഫ്താബിനും മെൽക്കി സെഡക്കിനും ഹൃദയ നിറഞ്ഞ വരവേൽപ്പൊരുക്കി എസ്.എസ്.കെ അധികൃതർ

മുഹമ്മദ് അഫ്താബിനും മെൽക്കി സെഡക്കിനും ഹൃദയ നിറഞ്ഞ വരവേൽപ്പൊരുക്കി എസ്.എസ്.കെ അധികൃതർ

കൊടുങ്ങല്ലൂർ: സെറിബ്രൽ പാൾസി സ്പോർട്ട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഗുജറാത്തിൽ ഭിന്നശേഷിക്കാർക്കായി നടത്തിയ നാഷനൽ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ എസ്.എസ്.കെ തൃശൂരിനെ പ്രതിനിധീകരിച്ച് ക്ലബ് ത്രോ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ കൊടുങ്ങല്ലൂർ ബി.ആർ.സി.പി.ബി.എം.ജി.എച്ച്.എസ്.എസിലെ മുഹമ്മദ് അഫ്താബിനെയും റണ്ണിങ് റേസ് അണ്ടർ 20 ബോയ്സ് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ തൃശൂർ യു.ആർ.സി ഒല്ലൂർ വൈലോപ്പിള്ളി എസ്.എം.ജി.വി.എച്ച്.എസ്.എസിലെ മെൽക്കി സെഡക്കിനെയും വരവേറ്റ് അധികൃതർ. പടവരാട് തെക്കേക്കര കുരിയക്കാവ് വീട്ടിലെ ബിജു ജോർജ്-അനിത ദമ്പതികളുടെ മകൻ മെൽക്കി സെഡക്കിനെയും കൊടുങ്ങല്ലൂർ … Read more

യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദിച്ച് തട്ടിക്കൊണ്ടുപോയി

യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദിച്ച് തട്ടിക്കൊണ്ടുപോയി

കൊടുങ്ങല്ലൂർ: മതിലകത്ത് ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുയുവാക്കളെ കാറിലെത്തിയ സംഘം മർദിച്ച് അവശരാക്കി തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ മതിലകം പടിഞ്ഞാറ് ഒന്നാം കല്ലിനുതെക്ക് റോഡിലാണ് സംഭവം. ബുള്ളറ്റിൽ തെക്ക് ഭാഗത്തുനിന്ന് വന്ന യുവാക്കളെ കാറിലുണ്ടായിരുന്നവർ തടഞ്ഞ് ക്രൂരമായി മർദിക്കുകയുംശേഷം കാറിൽ കയറ്റികൊണ്ടുപോകുകയുമായിരുന്നു. വടക്കുനിന്ന് വന്ന കാർ യുവാക്കൾ വന്ന ദിശയിലേക്കാണ് പോയത്. യുവാക്കളുടെ കരച്ചിലും ബഹളവും കേട്ട് ആളുകൾ കൂടിയപ്പോഴേക്കും യുവാക്കളുമായി സംഘം കടന്നു കളഞ്ഞു. പോകുന്നതിന് മുമ്പ് ബുള്ളറ്റ് തൊട്ടടുത്ത കുളത്തിലേക്ക് തളളിയിടാൻ ശ്രമിച്ചിരുന്നതായും … Read more

ചേരമാൻ ജുമാമസ്ജിദും ശ്രീകുരുംബ ഭഗവതി ക്ഷേത്രവും സന്ദർശിച്ച് ബംഗാൾ ഗവർണർ

ചേരമാൻ ജുമാമസ്ജിദും ശ്രീകുരുംബ ഭഗവതി ക്ഷേത്രവും സന്ദർശിച്ച് ബംഗാൾ ഗവർണർ

കൊടുങ്ങല്ലൂർ: ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് കൊടുങ്ങല്ലൂരിലെ പ്രമുഖ ആരാധനാലയങ്ങൾ സന്ദർശിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ്, ശ്രീകുരുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ചേരമാൻ ജുമാമസ്ജിജിദിലെത്തിയ ഗവർണറെ ചീഫ് ഇമാം ഡോ. മുഹമ്മദ് സലീം നദ്‍വിയുടെ നേതൃത്വത്തിൽ എൻ.എ. റഫീഖ്, സി.വൈ. സലീം, കെ.എസ്. മുഹമ്മദ് ബഷീർ, വി.എ. ഇബ്രാഹിം, പി.ഐ. ബഷീർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പുരാതന മസ്ജിദിന്റെ അകത്തളങ്ങൾ വീക്ഷിച്ച ഗവർണർ താൻ എഴുതിയ ‘സർഗപ്രപഞ്ചം’ എന്ന പുസ്തകം ഭാരവാഹികൾക്ക് കൈമാറി. കൊടുങ്ങല്ലുർ … Read more

പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ജീവനക്കാരുടെ പ്രതിനിധി ഇല്ലാതായിട്ട് 10 വർഷം

പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ജീവനക്കാരുടെ പ്രതിനിധി ഇല്ലാതായിട്ട് 10 വർഷം

തൃശൂർ: രാജ്യത്തെ 12 പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ജീവനക്കാർക്കും ഓഫിസർമാർക്കും പ്രാതിനിധ്യം ഇല്ലാതായിട്ട് 10 വർഷം. ആകെ 186 ഡയറക്ടർമാരിൽ 60 സ്ഥാനവും ഒഴിഞ്ഞുകിടക്കുമ്പോൾ അതിൽ 24 എണ്ണം ജീവനക്കാരുടെയും ഓഫിസർമാരുടെയും പ്രതിനിധികളാണ്. ഇതുമൂലം ബാങ്ക് ബോർഡുകളിൽ ഈ വിഭാഗങ്ങളുടെ വിഷയം ഉന്നയിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1970-‘80ലെ ബാങ്കിങ് കമ്പനീസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ അണ്ടർടേക്കിങ്സ്) ആക്ട് എന്നിവ പ്രകാരമാണ് വിവിധ വിഭാഗങ്ങളുടെ ഡയറക്ടർമാരെ ബോർഡുകളിൽ ഉൾപ്പെടുത്താൻ … Read more