ദീർഘദൂര കെ.എസ്.ആർ.ടി.സികൾ ചാലക്കുടി മേൽപ്പാലത്തിന് താഴെ നിർത്താൻ നിർദേശം

ദീർഘദൂര കെ.എസ്.ആർ.ടി.സികൾ ചാലക്കുടി മേൽപ്പാലത്തിന് താഴെ നിർത്താൻ നിർദേശം

ചാലക്കുടി: ദേശീയപാതയിലൂടെ ചാലക്കുടി വഴി പോകുന്ന ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ ചാലക്കുടി മേൽപ്പാലത്തിന് താഴെ നിർത്താൻ നിർദേശം. ബസ് സ്റ്റാൻഡിൽ പ്രവേശിക്കാത്ത എൽ.എസ് -2 കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ബസുകൾ നിർബന്ധമായും ചാലക്കുടി മേൽപ്പാലത്തിന് താഴെ എത്തി യാത്രക്കാരെ ഇറക്കി സർവിസ് റോഡിലൂടെ തിരികെ ദേശീയപാതയിൽ പ്രവേശിക്കണമെന്നാണ് നിർദേശം. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടെന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. ചാലക്കുടി കെ.എസ്.ആർ. ടി.സി ഡിപ്പോയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചേംബറിൽ തിങ്കളാഴ്ച … Read more

വിട, പ്രിയ റോസി…

വിട, പ്രിയ റോസി…

ഗുരുവായൂർ: റോസിയോട് മൂകമായ ഭാഷയിൽ അന്ത്യയാത്ര പറഞ്ഞ് ഉണ്ണികൃഷ്ണൻ അവളുടെ കവിളിൽ തൊട്ടുതലോടിയപ്പോൾ ചുറ്റും നിന്നവരുടെ കണ്ണുകൾ നിറഞ്ഞു. ഒരു തെരുവുപട്ടിയും കെ.എസ്.ആർ.ടി.സി ഗുരുവായൂർ ഡിപ്പോയിലെ ജീവനക്കാരും തമ്മിലുള്ള അനിതരസാധാരണമായ സ്നേഹബന്ധത്തിന്റെ നേർസാക്ഷ്യമായിരുന്നു റോസിയുടെ അന്ത്യയാത്ര. ഒരു ദശാബ്ദത്തിലേറെ കെ.എസ്.ആർ.ടി.സിയെ സേവിച്ചാണ് റോസി വിടചൊല്ലിയത്. ഡിപ്പോ പരിസരത്ത് അലഞ്ഞുനടന്നിരുന്ന പട്ടികളിലൊന്നിന്റെ മകളാണ് റോസി. അമ്മപ്പട്ടി അപകടത്തിൽ മരിച്ചതോടെ കെ.എസ്.ആർ.ടി.സി ഗാരേജിലെ ജീവനക്കാർ അവളെ ‘ദത്തെടുത്തു’. അക്കാലത്ത് ഇറങ്ങിയ സെല്ലുലോയ്ഡ് എന്ന സിനിമയിലെ നായികയുടെ റോസി എന്ന പേരും … Read more

കോടികളുടെ വായ്പ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

കോടികളുടെ വായ്പ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: കോടികളുടെ വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ എണ്ണ ദിനേശൻ എന്ന ദിനേശനെ (54) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എറണാകുളം തമ്മനം സ്വദേശിയായ മധ്യവയസ്കന് ബിസിനസ് ആവശ്യത്തിനായി ഒരു കോടി രൂപ വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് പലപ്പോഴായി 3.60 ലക്ഷം രൂപ പ്രൊസസിങ് ചാർജ് ഇനത്തിൽ കൈപ്പറ്റി. ഒരു വർഷം കഴിഞ്ഞിട്ടും വായ്പ ശരിയാക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല. പല … Read more

ആർ.എസ്.എസ് പൂരം കലക്കി എന്ന് പറയുന്നത് അസൂയകൊണ്ട് -എം. രാധാകൃഷ്ണന്‍

ആർ.എസ്.എസ് പൂരം കലക്കി എന്ന് പറയുന്നത് അസൂയകൊണ്ട് -എം. രാധാകൃഷ്ണന്‍

തൃശൂര്‍: ആര്‍.എസ്.എസിന്റെ വളര്‍ച്ചയിലുള്ള ഭയവും അസൂയയുമാണ് സംഘത്തിനെതിരായ നുണപ്രചാരണത്തിന് പിന്നിലെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം സംഘം തൃശൂര്‍ പൂരം അലങ്കോലമാക്കിയതുകൊണ്ടാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇത്തരം അസൂയയില്‍ നിന്നുണ്ടായതാണ്. തോല്‍വി അംഗീകരിക്കാനും സുരേഷ്‌ ഗോപിയുടെ വിജയം എന്തുകൊണ്ടെന്ന് മനസ്സിലാക്കാനുമുള്ള വിവേകം പോലും ഇവര്‍ക്ക് നഷ്ടമായിരിക്കുന്നു. ആര്‍.എസ്.എസ് തൃശൂരിൽ നടത്തിയ വിജയദശമി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാധാകൃഷ്ണൻ. തൃശൂര്‍പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ്. പൂരം മാത്രമല്ല … Read more

യുവാവിന്റെ ദാരുണാന്ത്യം; തലയൂരാൻ അധികൃതരുടെ സൂത്രപ്പണി

യുവാവിന്റെ ദാരുണാന്ത്യം; തലയൂരാൻ അധികൃതരുടെ സൂത്രപ്പണി

കൊടുങ്ങല്ലൂർ: ദേശീയപാത 66ൽ നിർമാണം നടക്കുന്ന കൊടുങ്ങല്ലൂർ ബൈപാസിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം സംഭവിച്ചതിന് പിറകെ അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ തലയൂരാൻ അധികൃതരുടെ സൂത്രപ്പണി. സർവിസ് റോഡ് നിർമാണം എത്തി നിൽക്കുന്ന ഭാഗത്ത് റോഡിലെ കുഴിക്ക് മുന്നോടിയായി അപകട മുന്നറിയിപ്പ് നൽകുന്ന സാമഗ്രികൾ സ്ഥാപിച്ചുകൊണ്ടായിരുന്നു ബന്ധപ്പെട്ടവർ ‘തലയൂരൽ’ ശ്രമം നടത്തിയത്. എന്നാൽ, അപകടത്തിനുശേഷം രാത്രിയുടെ മറവിൽ നടത്തിയ ഈ സൂത്രപ്പണി പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വെളിച്ചത്തായി. ഗതാഗതം അനുവദിക്കാത്ത റോഡിലൂടെയാണ് യുവാവ് ബൈക്കിൽ കടന്നുവന്നതെങ്കിലും സ്ഥലത്ത് … Read more