കടലാക്രമണം: വാടാനപ്പള്ളി തീരവാസികൾ ഭീതിയിൽ

കടലാക്രമണം: വാടാനപ്പള്ളി തീരവാസികൾ ഭീതിയിൽ

വാടാനപ്പള്ളി: കള്ളക്കടൽ പ്രതിഭാസവും കടലാക്രമണവും തുടരുന്ന വാടാനപ്പള്ളി തീരദേശത്ത് താമസിക്കുന്നവർ ഭീതിയിൽ. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ നിരമാലയിൽ തിരയടിച്ച് നിരവധി വീടുകളാണ് വെള്ളത്തിലായത്. കടൽ ഭിത്തി തകർത്താണ് പലയിടത്തും വെള്ളം കയറിയത്. ചിലയിടത്ത് കടൽ ഭിത്തി തകർന്ന് താഴ്ന്നു പോയി. ഇവിടങ്ങളിൽ ചെറിയ തിരമാല വന്നാൽ പോലും വെള്ളം കയറുന്ന അവസ്ഥയാണ്. ശക്തമായ തിരമാല അടിച്ചു കയറിയാൽ വീടുകൾ തകരുമെന്ന നിലയിലാണ്. സൗഹൃദ നഗർ, എ.കെ.ജി. നഗർ, സൈനുദ്ദീൻ നഗർ, പൊക്കാഞ്ചേരി ബീച്ച് എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് … Read more

ആൽബിന് സ്‌കൂളില്‍ പോകാന്‍ ‘ഹൈജംപ്’ പഠിക്കണം

ആൽബിന് സ്‌കൂളില്‍ പോകാന്‍ ‘ഹൈജംപ്’ പഠിക്കണം

ഇരിങ്ങാലക്കുട: ആല്‍ബിന് സ്‌കൂളില്‍ പോകാന്‍ മതിൽ ചാടണം. ക്രൈസ്റ്റ് കോളജ് – പൂതംകുളം ജങ്ഷന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വീടിനു മുന്നിലെ റോഡ് പൊളിച്ചതോടെയാണ് ഈ ഗതി വന്നത്. ഠാണാ- കോളജ് ജങ്ഷൻ റോഡില്‍ കോട്ടൂരാന്‍ വീട്ടില്‍ പ്രവാസിയായിരുന്ന ചാക്കോയും ഭാര്യ റീനയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ആല്‍ബിനും അടങ്ങുന്ന ഈ കുടുംബത്തിന് വീടിന് പുറത്തേക്കിറങ്ങണമെങ്കില്‍ ഏണി കയറി മതിലു ചാടേണ്ട അവസ്ഥയാണ്. ഏണി കയറി സമീപത്തെ പറമ്പിലേക്ക് എത്തിയാലാണ് മെയിന്‍ റോഡിലേക്ക് വന്നുചേരുന്ന … Read more

ഓട്ടൻതുള്ളലിന് സ്േകാട്ട് ലാൻഡ്  ഗ്ലാസ്ഗോ യൂനിവേഴ്സിറ്റിയുടെ അംഗീകാരം

ഓട്ടൻതുള്ളലിന് സ്േകാട്ട് ലാൻഡ്  ഗ്ലാസ്ഗോ യൂനിവേഴ്സിറ്റിയുടെ അംഗീകാരം

വാടാനപ്പള്ളി: ഓട്ടൻതുള്ളലിന് സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോ യൂനിവേഴ്സിറ്റിയുടെ അംഗീകാരം. തൃശൂർ മണലൂർ സ്വദേശി മണലൂർ ഗോപിനാഥിന്‍റെ ‘തുള്ളൽക്കലയിലെ സാധ്യതകൾ’ പ്രബന്ധം അംഗീകരിച്ച യൂനിവേഴ്സിറ്റി സ്വന്തം നിലക്ക് ഗ്രീസിലെ ആതെൻസിൽ നടക്കുന്ന വേൾഡ് അലയൻസ് ഓഫ് ആർട്സ് ഉച്ചകോടിയിൽ ഇത്തവണ ഓട്ടൻതുള്ളൽ കലാരൂപത്തെ പരിചയപ്പെടുത്തും. പുറംരാജ്യങ്ങളിലും ഓട്ടൻതുള്ളൽ കലാരൂപത്തിന് ബഹുമതി നേടിക്കൊടുത്ത മണലൂർ ഗോപിനാഥിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണനും ആശംസിച്ചു. സെനറ്റ് മെംബർമാരുടെയും ഗവേഷണ വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ഓട്ടൻതുള്ളലും അവതരിപ്പിച്ചു. ഗ്ലാസ്ഗോ … Read more

ഔഷധസസ്യ അർധ സംസ്‌കരണ കേന്ദ്രം മറ്റത്തൂരില്‍ പ്രവർത്തനം തുടങ്ങുന്നു

ഔഷധസസ്യ അർധ സംസ്‌കരണ കേന്ദ്രം മറ്റത്തൂരില്‍ പ്രവർത്തനം തുടങ്ങുന്നു

കൊടകര: മറ്റത്തൂരിലെ ചെട്ടിച്ചാലില്‍ ഔഷധസസ്യ അര്‍ധ സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നു. മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്റെ ഈ സംരംഭം സഹകരണ മേഖലയില്‍ സ്ഥാപിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ ഔഷധസസ്യ സംസ്‌കരണ കേന്ദ്രമാണ്. മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം നടപ്പാക്കിവരുന്ന ഔഷധവനം പദ്ധതിയുടെ ഭാഗമായി ഔഷധ സസ്യസംസ്‌കരണ കേന്ദ്രം തുടങ്ങാന്‍ 2019ലാണ് ശ്രമം തുടങ്ങിയത്. 2020ല്‍ പദ്ധതിക്ക് അംഗീകാരം ലഭ്യമായി. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, കെ.എഫ്.ആര്‍.ഐ, ഔഷധി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. കുറുന്തോട്ടി ഉള്‍പ്പെടെയുള്ള പച്ചമരുന്നുകള്‍ ഔഷധ … Read more

ബലാത്സംഗ കേസ്: പ്രതിക്ക് ഏഴുവർഷം കഠിനതടവും 50000 രൂപ പിഴയും

ബലാത്സംഗ കേസ്: പ്രതിക്ക് ഏഴുവർഷം കഠിനതടവും 50000 രൂപ പിഴയും

കുന്നംകുളം: ബലാത്സംഗ കേസിലെ പ്രതിയായ യുവാവിനെ ഏഴുവർഷം കഠിനതടവിനും 50000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. വെളിയങ്കോട് തൈക്കൂട്ടത്ത് വീട്ടിൽ ഹൈദരാലി (33) യെയാണ് പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംഭവം. അതിജീവിതയുടെ വീട്ടിൽ ഭർത്താവ് ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി സംസാരിച്ചിരിക്കെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം അതിജീവിതയുടെ സഹോദരനെ അറിയിച്ചതോടെ വടക്കേക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. വനിത സി.പി.ഒ ബിന്ദു അതിജീവിതയുടെ മൊഴി … Read more