Headline
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ 
‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ ‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
ഗഡികളേ... ഈ കുട കൊള്ളാട്ടാ...
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
15 വർഷങ്ങൾക്ക് ശേഷം വീണ്ടും കണിമംഗലം ശാസ്താവിനായി അരങ്ങിൽ; സന്തോഷ നിമിഷത്തിൽ ചന്ദ്രൻ
15 വർഷങ്ങൾക്ക് ശേഷം വീണ്ടും കണിമംഗലം ശാസ്താവിനായി അരങ്ങിൽ; സന്തോഷ നിമിഷത്തിൽ ചന്ദ്രൻ

ക്ഷേത്രക്കുളത്തിൽ മുങ്ങിയ ആൾ കട്ടിലിൽ കിടന്നുറങ്ങുന്നു ; ഒടുവിൽ പോലീസിനെയും അഗ്നിരക്ഷ സേനയേയും ചുറ്റിച്ചതിന് കേസ്

ക്ഷേത്രക്കുളത്തിൽ മുങ്ങിയ ആൾ കട്ടിലിൽ കിടന്നുറങ്ങുന്നു ; ഒടുവിൽ പോലീസിനെയും അഗ്നിരക്ഷ സേനയേയും ചുറ്റിച്ചതിന് കേസ്
ക്ഷേത്രക്കുളത്തിൽ മുങ്ങിയ ആൾ കട്ടിലിൽ കിടന്നുറങ്ങുന്നു ; ഒടുവിൽ പോലീസിനെയും അഗ്നിരക്ഷ സേനയേയും ചുറ്റിച്ചതിന് കേസ്

ഗുരുവായൂർ: സഹപ്രവർത്തകൻ ക്ഷേത്രക്കുളത്തിൽ മുങ്ങിയെന്ന യുവാവിന്റെ പരാതിയെ തുടർന്ന് പാതിരാത്രി രക്ഷാപ്രവർത്തനം നടത്തി. എല്ലാവരും ചേർന്ന് കുളത്തിൽ മുങ്ങിത്തപ്പുമ്പോൾ മുങ്ങിയെന്ന് പറഞ്ഞയാൾ സുരക്ഷിതനായി തന്റെ താമസസ്ഥലത്ത്. ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം പാതിരാത്രിയോടെയാണ് സംഭവം.

ക്ഷേത്രക്കുളത്തിൽ ആറാട്ട് കുളിക്കാനിറങ്ങിയ സഹപ്രവർത്തകൻ കയറിയിട്ടില്ലെന്ന് സുഹൃത്താണ് പരാതിപ്പെട്ടത്. അഗ്നിരക്ഷ സേനയും പൊലീസും നാട്ടുകാരും മുങ്ങിത്തപ്പിയിട്ടും മുങ്ങിയ ആളിന്റെ പൊടിപോലും കണ്ടുപിടിക്കാനായില്ല. ഇതിനിടെയാണ് ഒരാൾ മുങ്ങിയെന്ന് പറയുന്നയാൾ തോർത്തുടുത്ത് പടിഞ്ഞാറെ നടയിലൂടെ പോകുന്നത് കണ്ടുവെന്ന് പറഞ്ഞത്.

താമസസ്ഥലത്ത് ചെന്നുനോക്കിയപ്പോൾ ആൾ കട്ടിലിൽ കിടന്നുറങ്ങുന്നു. ആറാട്ട് ദിവസം രാത്രി പൊലീസിനെയും അഗ്നിരക്ഷ സേനയേയും നാട്ടുകാരേയും വട്ടംചുറ്റിക്കുകയും ആശങ്കയുടെ മുൾമുനയിൽ നിർത്തുകയും ചെയ്തതിന് പൊതുഇടത്തിൽ ശല്യമുണ്ടാക്കിയെന്ന വകുപ്പിൽ ഇരുവർക്കുമെതിരെ കേസെടുത്തു.

Leave a Reply

Back To Top
error: Content is protected !!