Headline
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ 
‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ ‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ

കിള്ളിമംഗലം ജി.യു.പി സ്കൂളിലെ 12 കുട്ടികൾക്ക് ഛർദിയും അവശതയും; ഭക്ഷ്യവിഷബാധയെന്ന് സംശയം

കിള്ളിമംഗലം ജി.യു.പി സ്കൂളിലെ 12 കുട്ടികൾക്ക് ഛർദിയും അവശതയും; ഭക്ഷ്യവിഷബാധയെന്ന് സംശയം
കിള്ളിമംഗലം ജി.യു.പി സ്കൂളിലെ 12 കുട്ടികൾക്ക് ഛർദിയും അവശതയും; ഭക്ഷ്യവിഷബാധയെന്ന് സംശയം

ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ജി.യു.പി സ്കൂളിലെ 12 കുട്ടികൾക്ക് ഛർദിയും അവശതയും അനുഭവപ്പെട്ടത് ആശങ്കക്കിടയാക്കി. വെള്ളിയാഴ്ച ഉച്ചക്ക് സ്കൂളിൽനിന്ന് ഭക്ഷണം കഴിച്ച നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികൾക്കാണ് ശാരീരിക അവശത അനുഭവപ്പെട്ടത്.

ചോറിനൊപ്പം സാമ്പാർ, പയർ കറി എന്നിവയാണ് നൽകിയത്. പാലും ഉണ്ടായിരുന്നു. കുട്ടികളും അധ്യാപകരുമടക്കം 400ഓളം പേർ ഭക്ഷണം കഴിച്ചിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു. 12 കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

ഇവരിൽ ചിലർക്ക് ശനിയാഴ്ചയും ഛർദി അനുഭവപ്പെട്ടു. തുടർന്ന് ചേലക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് കുഴപ്പമില്ലെന്ന് പ്രധാനാധ്യാപകൻ ബാർജിലാൽ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ സ്കൂളിലെത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Back To Top
error: Content is protected !!