Headline
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ 
‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ ‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ

വേനൽമഴ: പരിയാരത്തെ റമ്പുട്ടാൻ കർഷകർ പ്രതീക്ഷയിൽ

വേനൽമഴ: പരിയാരത്തെ റമ്പുട്ടാൻ കർഷകർ പ്രതീക്ഷയിൽ
വേനൽമഴ: പരിയാരത്തെ റമ്പുട്ടാൻ കർഷകർ പ്രതീക്ഷയിൽ

പരിയാരത്തെ റമ്പുട്ടാൻ കൃഷി

ചാലക്കുടി: വേനൽമഴയെ തുടർന്ന് കാലാവസ്ഥ അനുകൂലമായത് പരിയാരം മേഖലയിലെ റമ്പുട്ടാൻ കർഷകർക്ക് ഇത്തവണ വലിയ പ്രതീക്ഷക്ക് വക നൽകുന്നു. കാര്യമായ വിളവെടുപ്പ് ലഭിക്കുമെന്ന് കരുതപ്പെടുന്നു. മിക്കവാറും എല്ലാ തോട്ടങ്ങളിലും റമ്പുട്ടാൻ മരങ്ങൾ കായ്ച്ചിട്ടുണ്ട്. അതിനാൽ പഴംവിപണിയിൽ വൻമുന്നേറ്റം നടത്താൻ സാധിക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റമ്പുട്ടാൻ കൃഷി നടക്കുന്ന മേഖലയാണ് പരിയാരം. നേരത്തെ തന്നെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽനിന്ന് വ്യാപാരികൾ മൊത്തത്തിൽ തോട്ടങ്ങളിലെ ഒരു വർഷത്തെ വിളവ്‌ കരാറാക്കാറുണ്ട്. പല കർഷകരും ലാഭം നഷ്ടപ്പെടാതിരിക്കാൻ വീടിന് മുന്നിലെ റോഡരികിൽ അതിരപ്പിള്ളി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കൂമ്പാരം കൂട്ടി കച്ചവടം നടത്തുന്നതും ഈ മേഖലയിലെ സവിശേഷതയാണ്.

കഴിഞ്ഞ വർഷത്തെ കടുത്ത വേനൽ പരിയാരം മേഖലയിലെ റമ്പുട്ടാൻ കർഷകരെ ചതിച്ചു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ക്രമാതീതമായ ചൂട് ഉൽപാദനത്തെ ബാധിച്ചു. വലിയ പ്രതീക്ഷയർപ്പിച്ച കർഷകർക്ക് വേനൽ വലിയ തിരിച്ചടിയാണ് നൽകിയത്. അതു കൊണ്ട് കാര്യമായി നേട്ടം കൊയ്യാനായില്ല. പ്രതീക്ഷിച്ച അളവിൽ പഴം വിപണിയിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഏപ്രിൽ മുതൽ ജൂലൈ വരെയാണ് റമ്പുട്ടാൻ സീസൺ. ഏപ്രിൽ, മേയ് പകുതി വരെയുള്ള കടുത്ത ചൂട് വേനൽമഴ വന്നതോടെ ഇത്തവണ തോട്ടങ്ങൾക്ക് ആശ്വാസം പകർന്നു. ജലാംശം സംരക്ഷിക്കാൻ സാധിച്ചതിനാൽ റമ്പുട്ടാൻ കായ്കൾ ആവശ്യത്തിന് വലിപ്പമുണ്ടാകും. 

Leave a Reply

Back To Top
error: Content is protected !!