August 10, 2026
എരുമപ്പെട്ടി: പഴയകാലത്ത് ഗ്രാമങ്ങളിലെ ഓണാഘോഷത്തിൽ നിലനിന്നിരുന്ന വട്ടക്കളി അഥവ കൈകൊട്ടികളിയെ അവതരിപ്പിച്ച് സംരക്ഷിക്കുകയാണ് കാഞ്ഞിരക്കോട് കൊരട്ടിയാം കുന്നിലെ യുവകൂട്ടായ്മ. പഴമക്കാരിൽനിന്ന് പകർന്നു കിട്ടിയ...
വടക്കാഞ്ചേരി: വിരുപ്പാക്കയിലെ തൃശൂർ സഹകരണ സ്പിന്നിങ് മിൽ അടഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് 20 മാസം പിന്നിടുമ്പോൾ പ്രതിസന്ധിയുടെ കയങ്ങളിലകപ്പെട്ട തൊഴിലാളികളും കുടുംബാംഗങ്ങളും തിരുവോണം...
ചാലക്കുടി: ചാലക്കുടി അടിപ്പാതയിൽ ബെൽമൗത്ത് ഒരുക്കാത്തതും ഗതാഗതം നിയന്ത്രിക്കാൻ സംവിധാനം ഇല്ലാത്തതും മൂലം ഗതാഗത സ്തംഭനം പതിവായി. പ്രത്യേകിച്ച് സ്കൂൾ, ഓഫിസ് സമയങ്ങളിൽ...
ഒല്ലൂർ: നടത്തറ ഹമാര ബാറിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. നടത്തറ മൈനർ റോഡ് കുരിശുപറമ്പിൽ സാംസൻ...
കൊടുങ്ങല്ലൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട കൊടുങ്ങല്ലൂർ നഗരത്തിലെ ജനകീയ ആവശ്യത്തിന് നേരേ മുഖംതിരിച്ച് എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ. അതേസമയം, കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട്...
ഗുരുവായൂർ: 1949 ൽ കണ്ടാണശേരി എക്സൽസിയർ സ്കൂളിൽ മാവിൻ പലക കൊണ്ടുള്ള അലമാരയിൽ നിന്നായിരുന്നു തുടക്കം. പിന്നെയത് വളർന്നു; ഒരു നാടിനെ മുഴുവൻ...
ഗുരുവായൂർ: നഗരത്തിൽ വാട്ടർ എ.ടി.എമ്മുകൾ അഞ്ച് എണ്ണമുണ്ട്. എന്നാൽ കിഴക്കേ നടയിലെ ലൈബ്രറി വളപ്പിലെ എ.ടി.എമ്മിൽ നിന്ന് മാത്രമേ വെള്ളം കിട്ടുന്നുള്ളു. ബസ്...
ഗുരുവായൂർ: ഓണക്കാലത്ത് ക്ഷേത്രദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. സെപ്റ്റംബർ 14 മുതൽ 22 വരെയാണ് ദർശനസമയം കൂട്ടിയത്. ക്ഷേത്രം...
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ പ്രധാനപ്പെട്ട കുണ്ടുകുഴിപ്പാടം-കുറ്റിക്കാട് റോഡ് ശോച്യാവസ്ഥയിൽ. അറ്റകുറ്റപണികൾ ചെയ്യാതെ കുണ്ടുകുഴിപ്പാടം സ്കൂൾ തുടങ്ങുന്ന ഭാഗം മുതൽ കുറ്റിക്കാട് വരെ നടക്കാൻ...
കൊടകര: കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നാല്‍ കൊടുക്കാൻ അപൂര്‍വമായൊരു സമ്മാനം ഉണ്ടാക്കി കാത്തിരിക്കുകയാണ് കൊടകരയിലുള്ളൊരു കൊച്ചുകലാകാരന്‍....