വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ തുക കൈമാറിയില്ല

വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ തുക കൈമാറിയില്ല

കുന്നംകുളം: വയനാട് ദുരന്ത സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ നൽകാൻ തീരുമാനിച്ച തുക മൂന്നുമാസമായിട്ടും നൽകാത്തതിൽ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗം. ശ്മശാനം തുറന്ന് കൊടുക്കാത്തതിൽ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയിലെ സ്ഥിരംസമിതി അധ്യക്ഷനും രംഗത്ത് വന്നത് ഭരണസമിതിയെ വെട്ടിലാക്കി. ചൂരൽമല ദുരന്തത്തിൽ പെട്ടവർക്ക് സഹായമെത്തിക്കാനായി മൂന്നുമാസം മുമ്പാണ് കൗൺസിലർമാരുടെ ഒരു മാസത്തെ ഓണറേറിയം, ഉദ്യോഗസ്ഥരുടെ ശമ്പളം, കുടുംബശ്രീ പ്രവർത്തകർ, സുഭിക്ഷ കാന്റീനിൽനിന്നും നൽകുന്ന സംഭാവന എന്നിവക്ക് പുറമെ തനതു ഫണ്ടിൽനിന്നുമുള്ള … Read more

കൊടുങ്ങല്ലൂരിന്‍റെ പൈതൃക പാത സംരക്ഷണം; ജനകീയ പോരാട്ടത്തിന് ഇന്ന് ഒരു വർഷം

കൊടുങ്ങല്ലൂരിന്‍റെ പൈതൃക പാത സംരക്ഷണം; ജനകീയ പോരാട്ടത്തിന് ഇന്ന് ഒരു വർഷം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിന്‍റെ പൈതൃക പാത സംരക്ഷിക്കുന്നതിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയ സമര പോരാട്ടം വർധിത വീര്യത്തോടെ ഒന്നാം വർഷത്തിലേക്ക്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് ഭക്തരും നാട്ടുകാരായ ഭക്തരും മറ്റുള്ളവരും പരമ്പരാഗതമായി ഉപയോഗിക്കുന്ന പൈതൃക പാത അടക്കുന്നതിനെതിരായ ജനകീയ സമരമാണ് വ്യാഴാഴ്ച 365ാം ദിനത്തിലെത്തിയത്. സാധാരണക്കാരായ സ്ത്രീകളും പ്രായമായവരും മറ്റും ഉൾപ്പെടുന്ന ജനത കഴിഞ്ഞ ഒരു വർഷമായി ഉയർത്തുന്ന തികച്ചും ന്യായമായ ആവശ്യത്തിന് നേരെ മുഖം തിരിഞ്ഞ് നിൽക്കുന്ന … Read more

കുറുവ സാന്നിധ്യം; തീരമേഖലയിൽ പൊലീസ് ജാഗ്രത

കുറുവ സാന്നിധ്യം; തീരമേഖലയിൽ പൊലീസ് ജാഗ്രത

കൊടുങ്ങല്ലൂർ: കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യം സമീപ ജില്ലകളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിലും പൊലീസ് ജാഗ്രതയിൽ. 2023ൽ കുറുവ സംഘം തുടർച്ചയായി കവർച്ച നടത്തുകയും പിന്നീട് പിടിയിലാകുകയും ചെയ്ത കൊടുങ്ങല്ലൂർ-മതിലകം മേഖല കേന്ദ്രീകരിച്ചാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. മിക്കവാറും ഒരുമണിക്കും മൂന്നിനുമിടയിലാണ് കുറുവ സംഘം ഇറങ്ങുന്നത്. അടുത്തടുത്ത വീടുകളിൽ തുടർച്ചയായ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ദേശീയപാതയിൽനിന്ന് അധികം ദൂരത്തിലല്ലാതെ ഉൾഭാഗത്തെ വീടുകളാണ് മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. ഇടറോഡുകളും വഴികളും ഉപയോഗിക്കാതെ വീടുകൾക്കിടയിലൂടെയാണ് സംഘത്തിന്റെ സഞ്ചാരം. കരുത്തരായ ഇവർ … Read more

ധനവകുപ്പിന്‍റെ നിലപാട്; ഉണ്ണായി വാര്യർ സ്മാരക കലാനിലയം ജീവനക്കാർ ആശങ്കയിൽ

ധനവകുപ്പിന്‍റെ നിലപാട്; ഉണ്ണായി വാര്യർ സ്മാരക കലാനിലയം ജീവനക്കാർ ആശങ്കയിൽ

ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ശമ്പളവും പെൻഷനും മറ്റുചിലവുകളും സർക്കാറിന്‍റെ ബാധ്യതയല്ലെന്ന ധനകാര്യ വകുപ്പിന്‍റെ നിലപാടിൽ ആശങ്കയിൽ ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയവും. കലാനിലയം ഉൾപ്പടെ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന 200 ഓളം സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ചിലവുകൾ സ്വന്തം വരുമാനത്തിൽനിന്ന് കണ്ടെത്തണമെന്ന നിലപാട് സാസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കലാനിലയത്തിന് വെല്ലുവിളിയാകും. സർക്കാരിൽനിന്ന് ഗ്രാന്‍റായി ഓരോ വർഷവും അനുവദിക്കുന്ന അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് സ്ഥിരം ജീവനക്കാർ അടക്കം 16 … Read more

മുരിങ്ങൂരിലെ അടിപ്പാത നിർമാണം ജനപ്രതിനിധികൾ തടഞ്ഞു

മുരിങ്ങൂരിലെ അടിപ്പാത നിർമാണം
ജനപ്രതിനിധികൾ തടഞ്ഞു

ചാലക്കുടി: ആശങ്കകളുടെ പശ്ചാത്തലത്തിൽ മുരിങ്ങൂരിൽ ദേശീയപാതയിലെ അടിപ്പാത നിർമാണത്തിന്റെ പ്രാരംഭ ജോലികൾ ചൊവ്വാഴ്ച ഉച്ചയോടെ ജനപ്രതിനിധികൾ തടഞ്ഞു. ഇതേ തുടർന്ന് അടിപ്പാതയുടെ ജോലികൾ കരാർ കമ്പനിക്കാർ നിർത്തിവെച്ചു. അടിപ്പാതയുടെ തൂണുകൾക്കായി റോഡിന് നടുവിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കവേയാണ് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, വൈസ് പ്രസിഡന്റ് പോളി പുളിക്കൻ അടക്കം മേലൂർ പഞ്ചായത്തിലെ ജനപ്രതിനിധികളും മുരിങ്ങൂരിലെ വ്യാപാരികളും പ്രദേശവാസികളുമടക്കമുള്ളവർ സംഘടിച്ചെത്തിയത്. പണി നടക്കുമ്പോൾ ഗതാഗതം തിരിച്ചുവിടേണ്ട സർവിസ് റോഡ് പൂർത്തിയാക്കാതെ റോഡ് കുഴിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ … Read more