ജോലിക്കെത്തിയ വീട്ടിൽ ആഭരണക്കവർച്ച: പ്രതി പിടിയിൽ

ജോലിക്കെത്തിയ വീട്ടിൽ ആഭരണക്കവർച്ച: പ്രതി പിടിയിൽ

വടക്കാഞ്ചേരി: കോഞ്ചേരി അമ്മാംകുഴിയിലെ അഭിലാഷിന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. കുമ്പളങ്ങാട് സ്വദേശി സിജോയാണ് പിടിയിലായത്. ടൈൽസിന്റെ പണിക്കെത്തിയ സിജോ വീട്ടിൽ ആരും ഇല്ലാത്തസമയം നോക്കി കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തൃശൂർ എ.സി.പി സലീഷ് എൻ. ശങ്കരന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ മെഡിക്കൽ കോളജ് എസ്.ഐ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.സി.പി.ഒമാരായ … Read more

ഏഴ് ലക്ഷത്തിന്‍റെ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി

ഏഴ് ലക്ഷത്തിന്‍റെ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി

വടക്കാഞ്ചേരി: വാഹന പരിശോധനക്കിടെ ഏഴ് ലക്ഷത്തോളം വിലവരുന്ന നിരോധിത ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. അങ്കമാലിയിൽനിന്ന് വിൽപനക്കായി ഒറ്റപ്പാലത്തേക്ക് 30 വലിയ ചാക്കുകളിലായി കാറിൽ കടത്തുകയായിരുന്നു ഇത്. തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകരാം നടത്തിയ വാഹന പരിശോധനക്കിടെ വടക്കാഞ്ചേരി-ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് ലഹരി ഉൽപങ്ങൾ പൊലീസ് പിടികൂടിയത്. സംഭവത്തിൽ പൊന്നാനി കാപ്പിരിക്കാട് വെള്ളറാട്ടയിൽ വീട്ടിൽ അബ്ദുൽ നിഷാദിനെ (37) അറസ്റ്റ് ചെയ്തു. ചെറിയ 15 പൊതികൾ അടങ്ങിയ 30 വലിയ പാക്കറ്റുകളിലാണ് ലഹരി ഉൽപന്നങ്ങൾ … Read more

സൂരജിനെ തേടിയെത്തിയത് അശരണർക്ക് തുണയേകിയ പോരാട്ട ജീവിതത്തിനുള്ള അംഗീകാരം

സൂരജിനെ തേടിയെത്തിയത് അശരണർക്ക് തുണയേകിയ പോരാട്ട ജീവിതത്തിനുള്ള അംഗീകാരം

കൊടുങ്ങല്ലൂർ: സൂരജിനെ തേടിയെത്തിയത് ഡോക്ടർമാരുടെ വിധിയെഴുത്തിനെ മാറ്റിമറിച്ച് അനേകർക്ക് തുണയേകിയ പോരാട്ട ജീവിതത്തിനുള്ള വലിയ അംഗീകാരം. ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചതിനുള്ള മാതൃക വ്യക്തിത്വത്തിനുള്ള സംസ്ഥന സർക്കാർ പുരസ്കാരം അർഹതക്കുള്ള അംഗീകാരമായി. എടവിലങ്ങ് കുഞ്ഞൈനി പനങ്ങാട്ട് പരേതനായ ആനന്ദന്റെയും രത്നത്തിന്റെയും മകൻ സൂരജിന്റെ ജീവിതം അപ്രതീക്ഷിതമായാണ് വീൽ ചെയറിലേക്ക് മാറിയത്. 12 വർഷം മുമ്പ് സൗദിയിൽ പ്രവാസിയായിരിക്കെ നാട്ടിൽ അവധിയിലെത്തിയ വേളയിൽ കൊല്ലത്തുണ്ടായ അപകടത്തിൽ സ്പൈനൽ കോഡിന് പരിക്കേറ്റ സൂരജ് അതിജീവനത്തിന്റെ വിജയഗാഥ രചിക്കുന്നതാണ് പിന്നീട് … Read more

പരിഹാരമില്ലാതെ ചാലക്കുടി നഗരത്തിലെ വൈദ്യുതി പ്രശ്നം

പരിഹാരമില്ലാതെ ചാലക്കുടി നഗരത്തിലെ വൈദ്യുതി പ്രശ്നം

ചാലക്കുടി: നഗരത്തിലെ വൈദ്യുതി തടസ്സം പരിഹാരമില്ലാതെ നീളുന്നു. ചാലക്കുടി കെ.എസ്.ഇ.ബി പവർ സ്റ്റേഷനിലെ സംവിധാനങ്ങളുടെ പ്രശ്നമാണ് ഇതിന് കാരണം. കെ.എസ്.ഇ.ബി ജീവനക്കാർ എത്ര ശ്രമിച്ചിട്ടും പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല. ചാലക്കുടി സൗത്ത്, ആനമല ജങ്ങ്ഷൻ, പോട്ട തുടങ്ങിയ ഭാഗങ്ങളിലാണ് ഉപഭോക്താക്കൾ ബുദ്ധിമുട്ടിലായത്. ആവശ്യത്തിന് വോൾട്ടേജില്ലാത്തതും വൈദ്യുതി മുടങ്ങുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ടെന്ന് ഇവർ പരാതിപ്പെടുന്നു. ദിവസവും രാവിലെ മുതൽ തുടർച്ചയായോ ഇടവിട്ടോ വൈദ്യുതി പോകുന്നു. പോയാൽ പിന്നെ വൈകിട്ട് വന്നാൽ വന്നു. ഈ അവസ്ഥ നാളുകളായി തുടരുന്നതാണ്. … Read more

അലകടലാവേശം

അലകടലാവേശം

ചെറുതുരുത്തി: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ ആഹ്ലാദ പ്രകടനം ആവേശകടലായി. ചെറുതുരുത്തി ചുങ്കം സി.പി.എം ഓഫിസിൽ നിന്നാണ് പ്രകടനത്തിന് തുടക്കം കുറിച്ചത്. മന്ത്രി കെ. രാജൻ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, മുൻ എം.എൽ.എ അബ്ദുൽ ഖാദർ എന്നിവരും സ്ത്രീകളും മുതിർന്നവരുമുൾപ്പെടെ ആയിരക്കണക്കിനാളുകളുടെ അകമ്പടിയോടെ വാദ്യോപകരണങ്ങളുമായാണ് പ്രകടനം വോട്ടെണ്ണൽ കേന്ദ്രമായ ചെറുതുരുത്തി ഹയർസെക്കൻഡറി സ്കൂളിലേക്ക് എത്തിയത്. മന്ത്രി കെ. രാജൻ പ്രദീപിന്‍റെ കഴുത്തിൽ ചുവപ്പ് ഷാൾ അണിയിച്ചു. പ്രകടനത്തെ വരവേൽക്കാൻ സി.പി.എം നെടുമ്പുര ലോക്കൽ … Read more