സർക്കാരിന് തുടരാൻ ധാർമിക അവകാശമില്ല -കെ. സുരേന്ദ്രൻ

സർക്കാരിന് തുടരാൻ ധാർമിക അവകാശമില്ല -കെ. സുരേന്ദ്രൻ

തൃശൂർ: ഭരണപക്ഷ എം.എൽ.എതന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്ന ഉപജാപങ്ങൾ വെളിപ്പെടുത്തിയിട്ടും അന്വേഷണം നടത്താത്ത സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ തൃശൂരിൽ ആവശ്യപ്പെട്ടു. കള്ളക്കടത്തുകാരും കൊലപാതകികളും മയക്കുമരുന്ന് കച്ചവടക്കാരുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിക്കുന്നതെന്നും പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന പാലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനുമാണ് ഇതിന് പിന്നിലെന്നും ഭരണപക്ഷ എം.എൽ.എയാണ് പറയുന്നത്. ഫോൺ ചോർത്തൽ അടക്കമുള്ള രാജ്യദ്രോഹ കുറ്റവും നടന്നു. എം.എൽ.എ പറയുന്നത് തെറ്റാണെങ്കിൽ ചോദ്യം ചെയ്യുകയും … Read more

കടങ്ങോട്ടിന് ഭീഷണിയായി ക്വാറികൾ

കടങ്ങോട്ടിന് ഭീഷണിയായി ക്വാറികൾ

എരുമപ്പെട്ടി: സംസ്ഥാനത്തെ തന്നെ വിസ്തൃതിയേറിയ കരിങ്കൽ ഖനന മേഖലയായ കടങ്ങോട്ട് നാല് പഞ്ചായത്തുകളിലായുള്ളത് 43 ക്വാറികൾ. ഇതിൽ നാലെണ്ണമൊഴിച്ച് ബാക്കിയുള്ളവ പ്രവർത്തനം അവസാനിപ്പിച്ചവയാണ്. കടങ്ങോട്, കടവല്ലൂർ, നാഗലശേരി, തിരുമിറ്റക്കോട്, എരുമപ്പെട്ടി പഞ്ചായത്തുകളുടെ അതിർത്തിപ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ഈ മേഖല. ഇവിടെ പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന് കടങ്ങോട് ഇടം സാംസ്കാരികവേദി ആവശ്യപ്പെട്ടു. ക്വാറികൾ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ അവ നികത്തണമെന്ന നിബന്ധന നടപ്പാക്കാൻ ക്വാറി ഉടമകൾ തയാറായിട്ടില്ല. നിബന്ധനകൾ മറികടന്ന് വളരെയധികം ആഴത്തിലാണ് മേഖലയിലെ വലിയ ക്വാറികൾ പ്രവർത്തിച്ചിരുന്നത്. ചെറിയ കുന്നിൻ … Read more

യുവാവിനെ തടഞ്ഞ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം

യുവാവിനെ തടഞ്ഞ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം

കാഞ്ഞാണി: എം.ഡി.എം.എ കൈവശമുണ്ടെന്ന വിവരത്തിൽ യുവാവിനെ തടഞ്ഞ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ ഡാൻസാഫ് ടീമിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷൈനിനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധികേസുകളിലെ പ്രതിയായ മാമ്പുള്ളി സ്വദേശി കടവിൽ വീട്ടിൽ പവൻദാസിനെ (23) പൊലീസ് പിന്തുടർന്ന് പിടികൂടി. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ മണലൂർ പാലാഴിയിലാണ് സംഭവം. എം.ഡി.എം.എയുമായി പവൻദാസ് കാറിൽ വരുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് ഡാൻസാഫിലെ പൊലീസുകാരായ ഷൈൻ, സോണി എന്നിവർ ചേർന്ന് പാലാഴിയിൽ പാഞ്ഞെത്തുകയായിരുന്നു. പൊലീസുകാരെ കണ്ടതോടെ യുവാവ് … Read more

പുളിക്കലച്ചിറ പാലം; പുനർനിർമാണത്തിന് തുടക്കം

പുളിക്കലച്ചിറ പാലം;
പുനർനിർമാണത്തിന് തുടക്കം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഷൊർണൂർ-കൊടുങ്ങല്ലൂർ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ സമയബന്ധിതമായി തീർക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പടിയൂർ-പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പായമ്മൽ റോഡിലെ പുളിക്കലച്ചിറ പാലം പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ചില സാങ്കേതിക കാരണങ്ങളാൽ 250 കോടി ചിലവുള്ള റോഡ് നിർമാണ പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർണതോതിൽ ആയിരുന്നില്ല. വിഷയത്തിൽ ഇടപെടുകയും പ്രവൃത്തി വേഗത്തിലാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. പുളിക്കലച്ചിറ പാലത്തിന്റെ … Read more

പാഞ്ഞാളിൽ മോഷണ പരമ്പര; ഭണ്ഡാരവും വഴിപാട് കൗണ്ടറും കുത്തിത്തുറന്ന് പണം കവർന്നു

പാഞ്ഞാളിൽ മോഷണ പരമ്പര; ഭണ്ഡാരവും വഴിപാട് കൗണ്ടറും കുത്തിത്തുറന്ന് പണം കവർന്നു

ചെറുതുരുത്തി: ആരാധനാലയങ്ങളിലും ചായക്കടയിലും വ്യാപാര സ്ഥാപനത്തിലും മോഷണം. പാഞ്ഞാൾ മണലാടി പ്രദേശത്തുള്ള ക്ഷേത്രത്തിലും ക്രിസ്ത്യൻ പള്ളിയിലും സമീപത്തുള്ള ചായക്കടയിലും വ്യാപാര സ്ഥാപനത്തിലുമാണ് മോഷണം നടന്നത്. മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം ആദ്യം അറിയുന്നത്. ഭണ്ഡാരവും വഴിപാട് കൗണ്ടറും കുത്തിത്തുറന്ന് പണം കവർന്നു. തിടപ്പള്ളിയിലെ സ്റ്റോർ റൂമിന്റെ വാതിലും തുറന്നിട്ട നിലയിലാണ്. എത്ര പണം മോഷണം പോയിട്ടുണ്ടാവും എന്ന് ഭാരവാഹികൾക്ക് അറിയില്ല. മറ്റു സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സെന്റ് ജോസഫ് ദേവാലയത്തിലെ കപ്പേള … Read more