എട്ടു വയസ്സുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 43 വര്‍ഷം കഠിനതടവ്

എട്ടു വയസ്സുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 43 വര്‍ഷം കഠിനതടവ്

ഇരിങ്ങാലക്കുട: എട്ട് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന്‍ വിധിച്ചു. 2018 ജൂണ്‍ മുതല്‍ 2019 മാര്‍ച്ച് വരെ പ്രായപൂര്‍ത്തിയാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പലതവണ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയയാക്കി എന്ന് ആരോപിച്ച് ചാലക്കുടി പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ ചാലക്കുടി സ്വദേശി സന്തോഷിനെയാണ് കോടതി ശിക്ഷിച്ചത്.പിഴ അടക്കാതിരുന്നാല്‍ 15 മാസം കഠിനതടവ് അനുഭവിക്കണം. പിഴ സംഖ്യ … Read more

ഇന്ന് അധ്യാപക ദിനം; സ്കൂളിലെ ‘ചൂരൽമിഠായി’ അനുഭവങ്ങൾ പങ്കിട്ട് യൂസഫ് മാസ്റ്റർ

ഇന്ന് അധ്യാപക ദിനം;  സ്കൂളിലെ ‘ചൂരൽമിഠായി’ അനുഭവങ്ങൾ പങ്കിട്ട് യൂസഫ് മാസ്റ്റർ

ചെറുതുരുത്തി: സ്കൂൾ സമയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമക്കുപോയ 70 വിദ്യാർഥികളെ ചൂരൽ വടികൊണ്ട് അടിച്ച് റോഡിലൂടെ നടത്തിച്ച് സ്കൂളിൽ എത്തിച്ച് പഠിപ്പിക്കുകയും ചെയ്തതിന് നല്ല സ്കൂളിനും അധ്യാപകനുമുള്ള പുരസ്കാരം നേടിയ ഒരു പ്രിൻസിപ്പൽ ഉണ്ട്, ചെറുതുരുത്തികാരുടെ 85 വയസ്സുള്ള കെ.എം. യൂസഫ് മാസ്റ്റർ. ഈ കാലത്താണ് ഞാൻ വിദ്യാർഥികളെ ഇങ്ങനെ ചെയ്തെങ്കിൽ കാലാകാലം ജയിൽ കിടക്കേണ്ടി വരുമെന്നും അന്ന് അടിച്ച പല വിദ്യാർഥികളും ഇന്ന് ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ഓഫിസർമാരാണെന്നും കെ.എം. യൂസഫ് മാസ്റ്റർ ഓർത്തെടുത്തു. … Read more

പുസ്തകമാണ് ലഹരി; സ്റ്റൈജു മാസ്റ്ററുടെ ‘പുസ്തക ചങ്ങാത്ത പദ്ധതി’ 100ലേക്ക്

പുസ്തകമാണ് ലഹരി;  സ്റ്റൈജു മാസ്റ്ററുടെ ‘പുസ്തക ചങ്ങാത്ത പദ്ധതി’ 100ലേക്ക്

ഗുരുവായൂര്‍: ‘വായനയാണ് ലഹരി’ എന്ന സന്ദേശവുമായി മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ അധ്യാപകന്‍ പി.ജെ. സ്‌റ്റൈജു തുടക്കമിട്ട പുസ്തക ചങ്ങാത്ത പദ്ധതി 98 സ്‌കൂളുകള്‍ പിന്നിട്ടു. ലഹരിയുടെ വലയിൽ കുട്ടികള്‍ അകപ്പെടാതിരിക്കാന്‍ അവരില്‍ വായനയുടെ ലഹരി നിറക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂനംമൂച്ചി സ്വദേശിയായ ഇദ്ദേഹം പുസ്തക ചങ്ങാത്ത പദ്ധതി ആവിഷ്‌കരിച്ചത്. വരുമാനത്തിലെ ഒരു ഭാഗം ചെലവിട്ടാണ് പുസ്തകങ്ങള്‍ വാങ്ങി കുട്ടികള്‍ക്ക് നല്‍കുന്നത്. ആദ്യം ജോലിയില്‍ പ്രവേശിച്ച വാടാനപ്പിള്ളി എസ്.എം യു.പി സ്‌കൂളിലാണ് രണ്ട് വര്‍ഷം മുമ്പ് … Read more

നവകേരള ബസ് കയറാൻ പൊളിച്ച സ്കൂൾ മതിൽ പുനർനിർമിച്ചു

നവകേരള ബസ് കയറാൻ പൊളിച്ച സ്കൂൾ മതിൽ പുനർനിർമിച്ചു

ചെറുതുരുത്തി: മുഖ്യമന്ത്രിയുടെ നവകേരള ബസ് കയറാൻ വേണ്ടി പൊളിച്ച സ്കൂൾ മതിൽ പുതിക്കിപണിതു. എം.എൽ.എ ആയിരുന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ നൽകി പണിതീർത്ത മതിൽ ഒമ്പത് മാസങ്ങൾക്ക് ശേഷം എം.പിയായി എത്തി ഉദ്ഘാടനം ചെയ്തു. നവ കേരള യാത്ര ചേലക്കര നിയോജകമണ്ഡലത്തിലേക്ക് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് എത്തിയത്. ഈ ബസ് കയറാൻ വേണ്ടിയാണ് ചെറുതുരുത്തി ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചത്. കെ. രാധാകൃഷ്ണന്റെ എം.എൽ.എ പ്രത്യേക വികസന നിധിയിൽ … Read more

കുട്ടഞ്ചേരി ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിലെ ഫാനും ലൈറ്റുകളും ഊരികൊണ്ടുപോകാൻ പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം

കുട്ടഞ്ചേരി ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിലെ ഫാനും ലൈറ്റുകളും ഊരികൊണ്ടുപോകാൻ പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം

എരുമപ്പെട്ടി: കുട്ടഞ്ചേരി ഗവ.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിൽനിന്ന് ഫാനും ലൈറ്റുകളും ഊരികൊണ്ട് പോകാനുള്ള പൊതുമരാത്ത് വകുപ്പിന്റെ ശ്രമം സ്കൂൾ കമ്മിറ്റി അംഗങ്ങൾ തടഞ്ഞു. സംസ്ഥാന സർക്കാർ പൊതുവിദ്യഭ്യാസ വകുപ്പിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഈ കെട്ടിടത്തിൽ നിന്നാണ് പി.ഡബ്ലിയു.ഡി ഇലക്ട്രിക്കൽ എ.ഇയുടെ നിർദേശപ്രകാരം തൊഴിലാളികൾ ഫാനുകളും ട്യൂബ് ലൈറ്റുളും കൊണ്ട് പോകാൻ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ സ്കൂൾ പി.ടി.എ, എസ്.ആർ.ജി കമ്മിറ്റിയംഗങ്ങളാണ് ഇത് തടഞ്ഞത്. കെട്ടിടത്തിലെ ക്ലാസ് മുറികൾക്കാവശ്യമായ … Read more