Headline
ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു
ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു
വേനൽമഴ സീസണിൽ സഞ്ചാരികൾക്ക് കുളിരായി വാഴച്ചാൽ
വേനൽമഴ സീസണിൽ സഞ്ചാരികൾക്ക് കുളിരായി വാഴച്ചാൽ
ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗുരുവായൂര്‍ നഗരസഭ പിന്മാറി
ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗുരുവായൂര്‍ നഗരസഭ പിന്മാറി
ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു
ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
15 വർഷത്തിനിടെ ലവറന്തിയോസ് നിര്‍ധന കുടുംബങ്ങള്‍ക്ക് സമ്മാനിച്ചത് 29 കിണറുകള്‍
15 വർഷത്തിനിടെ ലവറന്തിയോസ് നിര്‍ധന കുടുംബങ്ങള്‍ക്ക് സമ്മാനിച്ചത് 29 കിണറുകള്‍
പ്രവർത്തനം തുടങ്ങാതെ ചാലക്കുടി ആയുഷ് ആശുപത്രി
പ്രവർത്തനം തുടങ്ങാതെ ചാലക്കുടി ആയുഷ് ആശുപത്രി
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം

സ്വകാര്യ വ്യക്തിയുടെ അവകാശവാദം ഹൈകോടതി തള്ളി; കുന്നംകുളം നഗരത്തിലെ പുറമ്പോക്ക് ഭൂമിയില്‍ ഇനി നഗരസഭ ഉദ്യാനം

സ്വകാര്യ വ്യക്തിയുടെ അവകാശവാദം ഹൈകോടതി തള്ളി; കുന്നംകുളം നഗരത്തിലെ പുറമ്പോക്ക് ഭൂമിയില്‍ ഇനി നഗരസഭ ഉദ്യാനം
സ്വകാര്യ വ്യക്തിയുടെ അവകാശവാദം ഹൈകോടതി തള്ളി; കുന്നംകുളം നഗരത്തിലെ പുറമ്പോക്ക് ഭൂമിയില്‍ ഇനി നഗരസഭ ഉദ്യാനം

കുന്നംകുളം: ടൗണിൽ തൃശൂര്‍ റോഡിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്തിന് അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി നഗരസഭക്കെതിരെ സമര്‍പ്പിച്ച കേസ് മതിയായ തെളിവില്ലാത്തതിനാല്‍ ഹൈകോടതി തള്ളി. പുറമ്പോക്ക് ഭൂമിയാണെന്ന് പരിഗണിച്ചായിരുന്നു ഹൈകോടതി വിധി. ഈ സ്ഥലത്ത് നഗരസഭ പൂന്തോട്ടം സജ്ജമാക്കുന്നതിനിടെയാണ് ക്ലീമിസ് എന്നയാൾ ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, ഇയാള്‍ക്ക് സ്ഥലം തന്റേതാണെന്ന് കാണിക്കാന്‍ വ്യക്തമായ തെളിവുകള്‍ ഹൈകോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ഈ സ്ഥലം പുറമ്പോക്കാണെന്നതിന് കുന്നംകുളം വില്ലേജ് ഓഫിസില്‍ രേഖകളുണ്ട്. നഗരസഭക്കുവേണ്ടി അഭിഭാഷകന്‍ ഹരിദാസ്‍ ഹാജരായി.

പൊതുഇടങ്ങള്‍ ഏറ്റെടുത്ത് മാലിന്യമുക്തമാക്കുന്നതിനും സൗന്ദര്യവത്കരണം നടത്തുന്നതിനും സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ കഴിഞ്ഞ ഡിസംബറിലാണ് നഗരസഭ ഈ സ്ഥലത്ത് പൂന്തോട്ടം നിർമിക്കാന്‍ ആരംഭിച്ചത്. സ്വകാര്യ വ്യക്തി ഹൈകോടതിയെ സമീപിച്ചതോടെ പണി നിര്‍ത്തിവെച്ചു. പൂന്തോട്ടത്തില്‍ ഇനി അത്യാവശ്യം ചെയ്തുതീര്‍ക്കേണ്ട പ്രവൃത്തികള്‍ കഴിഞ്ഞാല്‍ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ചെയര്‍പേഴ്സൻ സീത രവീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Back To Top
error: Content is protected !!