പെൺകുട്ടിക്ക് പീഡനം: 41കാരന് 39 വർഷം കഠിനതടവും പിഴയും

പെൺകുട്ടിക്ക് പീഡനം: 41കാരന് 39 വർഷം കഠിനതടവും പിഴയും

ഷിബു ചാവക്കാട്: 17 വയസ്സുള്ള വിദ്യാർഥിനിയെ ബീച്ചിലും ലോഡ്ജുകളിലും കൊണ്ടുപോയി പലതവണ ലൈംഗിക പീഡനം നടത്തിയും സ്വർണാഭരണങ്ങൾ അപഹരിച്ച് പണയപ്പെടുത്തുകയും ചെയ്ത കേസിൽ 41കാരന് 39 വർഷം കഠിനതടവും 1,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 34 മാസം അധിക തടവ് അനുഭവിക്കണം. പിഴ അടക്കുന്നപക്ഷം 50,000 രൂപ അതിജീവിതക്ക് നൽകാനും ഉത്തരവായി. ഇടുക്കി തൊടുപുഴ ചീനിക്കുഴി ദേശത്ത് കുഴിവേലിൽ വീട്ടിൽ ഷിബുവിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്. ലിഷ … Read more

നേപ്പാളിലെ ആഭ്യന്തര കലാപം: കുടുങ്ങിയവരിൽ വാടാനപ്പള്ളി, എരുമപ്പെട്ടി സ്വദേശികളും

നേപ്പാളിലെ ആഭ്യന്തര കലാപം: കുടുങ്ങിയവരിൽ വാടാനപ്പള്ളി, എരുമപ്പെട്ടി സ്വദേശികളും

കാഠ്മണ്ഡു: ആഭ്യന്തര കലാപത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നവരിൽ രണ്ട് തൃശ്ശൂർ സ്വദേശികളും. എരുമപ്പെട്ടി സ്വദേശി ഡോ. സുജയ് സിദ്ധാർത്ഥൻ, വാടാനപ്പള്ളി സ്വദേശി അഭിലാഷ് എന്നിവരാണ് ടിബറ്റിലെ ഡാർച്ചിനൽ കുടുങ്ങിയത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് നേപ്പാളിൽ കുടുങ്ങിയത്. കലാപത്തിന് അയവുണ്ടായാൽ മാത്രമേ തിരിച്ചുരവിന്റെ കാര്യത്തിൽ തീരുമാനമാകൂ. നിലവിൽ നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ താമസ സ്ഥലങ്ങളിൽ തന്നെ നിലയുറപ്പിക്കണമെന്നും തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ജാഗ്രത പാലിക്കണമെന്നും നേപ്പാൾ അധികൃതരുടെയും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെയും പ്രാദേശിക … Read more

പുലികളി: തൃശൂർ സ്വരാജ് റൗണ്ടിലും സമീപത്തും ഇന്ന് ഗതാഗത നിയന്ത്രണം; പുലികളി തീരുംവരെ പ്രവേശനമില്ല

പുലികളി: തൃശൂർ സ്വരാജ് റൗണ്ടിലും സമീപത്തും ഇന്ന് ഗതാഗത നിയന്ത്രണം; പുലികളി തീരുംവരെ പ്രവേശനമില്ല

പുലികളി തൃശൂർ: ഓണാഘോഷത്തോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ പുലികളി നടക്കുന്ന ഇന്ന് രാവിലെ മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും പാർക്കിങ് അനുവദിക്കില്ല. ഉച്ചക്ക് രണ്ട് മുതൽ റൗണ്ടിലും സമീപ റോഡുകളിലും ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ വാഹനങ്ങൾക്ക് റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ ജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കാൻ സഹകരിക്കണമെന്ന് പൊലീസ് നിർദേശിച്ചു. പുലികളി കാണാനെത്തുന്നവർ … Read more

ഇടിയൻ പൊലീസല്ല, ഇത് നന്മയുടെ പൊലീസ്; ഗൂഗ്ൾ മാപ്പ് നോക്കി പോയി തോട്ടത്തിൽ കുടുങ്ങിയ കുടുംബത്തിന് സഹായമായി പഴയന്നൂർ പൊലീസ്

ഇടിയൻ പൊലീസല്ല, ഇത് നന്മയുടെ പൊലീസ്; ഗൂഗ്ൾ മാപ്പ് നോക്കി പോയി തോട്ടത്തിൽ കുടുങ്ങിയ കുടുംബത്തിന് സഹായമായി പഴയന്നൂർ പൊലീസ്

എസ്.സി.പി.ഒ ശിവകുമാറും സി.പി.ഒ മുഹമ്മദ് ഷാനും തിരുവില്വാമല (തൃശൂർ): എല്ലാ പൊലീസുകാരെയും ഇടിയൻ പൊലീസായി കാണരുത്. ഏത് ആപത്‌ഘട്ടത്തിലും രക്ഷകരായി പൊലീസെത്തുമെന്നതിന് തിരുവോണനാളിലെ ഈ സംഭവം ഉദാഹരണം. കാറിൽ പാലക്കാട് കോട്ടായിയിൽനിന്ന് തിരുവില്വാമല പൂതനക്കര ശിവക്ഷേത്രത്തിലേക്ക് വന്ന കുടുംബം ഗൂഗ്ൾ മാപ്പ് നോക്കി പോയി അപകടത്തിൽപെട്ടപ്പോഴാണ് പൊലീസ് രക്ഷകരായത്. പ്രധാനപാതയിൽ നിന്ന് മാറി ഉൾഭാഗത്ത് റബർ, പൈനാപ്പിൾ തോട്ടത്തിലാണ് ഇവർ കുടുങ്ങിയത്. കാർ തിരിക്കാനോ മുന്നോട്ടെടുക്കാനോ കഴിയാതെ ചെളിയിൽ താണു. എന്ത് ചെയ്യണമെന്നറിയാതെ ഭയന്ന ഇവർ ഗൂഗ്ളിൽ … Read more

‘മൂന്ന് ലക്ഷം എനിക്ക്, രണ്ട് ലക്ഷം പൊലീസിന്’; കസ്റ്റഡി, പണം കൈമാറൽ… അന്ന് പീച്ചിയിൽ നടന്നത്

‘മൂന്ന് ലക്ഷം എനിക്ക്, രണ്ട് ലക്ഷം പൊലീസിന്’; കസ്റ്റഡി, പണം കൈമാറൽ... അന്ന് പീച്ചിയിൽ നടന്നത്

തൃശൂർ: കേരളത്തെ ഞെട്ടിച്ച പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിലേക്ക് നയിച്ചത് 2023 ജൂലൈ 24ന് ഉച്ചക്ക് ശേഷം നടന്ന ചില സംഭവങ്ങൾ. പട്ടിക്കാട് ലാലീസ് ഹോട്ടലും പീച്ചി പൊലീസ് സ്റ്റേഷനും ഹോട്ടൽ ഉടമ ഔസേപ്പിന്‍റെ വീടുമെല്ലാം 500 മീറ്ററിനുള്ളിലാണ്. ഉച്ചക്ക് 2.30 ഓടെയാണ് പാലക്കാട് വണ്ടാഴി സ്വദേശി ദിനേശും സഹോദരീപുത്രനും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. സഹോദരീപുത്രന് ബിരിയാണി ഇഷ്ടപ്പെടാതിരുന്നതോടെ ഇവരും ജീവനക്കാരുമായി തർക്കമുണ്ടായി. ഹോട്ടൽ മാനേജർ റോണി ജോണി ഇടപെട്ടു. തർക്കം തുടർന്നതോടെ ഹോട്ടൽ ജീവനക്കാർ പൊലീസ് … Read more