Headline
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ 
‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ ‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ

കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖല വരൾച്ചയിൽ

കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖല വരൾച്ചയിൽ
കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖല വരൾച്ചയിൽ

ചാലക്കുടി: വേനൽ ശക്തമായതോടെ കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ജലക്ഷാമത്തിലേക്ക്. ചൂളക്കടവ്, വീരഞ്ചിറ, ചെമ്പൻകുന്ന്, വെട്ടിക്കുഴി എന്നിവിടങ്ങളിലാണ് ക്ഷാമം രൂക്ഷമായത്. ഇത് പരിഹരിക്കാൻ ചിലയിടങ്ങളിൽ പൊതു കിണറുകളിൽനിന്ന് മോട്ടോർ വഴി പമ്പിങ്ങിന് ശ്രമിക്കുന്നുണ്ട്.

എന്നാൽ ഇതുവഴി ലഭിക്കുന്ന ജലം താൽക്കാലിക ശമനത്തിനേ ഉപകരിക്കൂ. ഈ മേഖലയിലെ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് കരുതി ആവിഷ്കരിച്ച പീലാർമുഴി പദ്ധതി പ്രയോജനപ്പെടുന്നില്ലെന്ന് പരാതി.

പദ്ധതിയുടെ ജലവിതരണ പൈപ്പ് വെട്ടിക്കുഴി കപ്പേള വരെ എത്തി നിൽക്കുകയാണ്. ഇത് ചൂളക്കടവ് വരെ നീട്ടിയാൽ മാത്രമേ ജലക്ഷാമത്തിന് പരിഹാരമാകൂ. പമ്പിങ്ങിന് ആവശ്യമായ ജലത്തിന് പീലാർമുഴിയിലെ ജലാശയത്തിൽ ക്ഷാമമില്ല.

പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമാകേണ്ട ചൂളക്കടവ്, വീരഞ്ചിറ, ചെമ്പൻകുന്ന്, വെട്ടിക്കുഴി, ചായ്പൻകുഴിയുടെ ഇതരഭാഗങ്ങൾ എന്നിവിടങ്ങളിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലലഭ്യത പരിഹരിക്കണമെന്നും നിലവിലുള്ള കുളം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നും കേരള കോൺഗ്രസ് (എം) കോടശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ജലവിഭവ മന്ത്രിക്കും ലിഫ്റ്റ് ഇറിഗേഷൻ ചാലക്കുടി മൈനർ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കും നിവേദനം നൽകാൻ തീരുമാനിച്ചു. പ്രസിഡന്റ് ജോർജ് തോമസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡെന്നീസ് കെ. ആന്റണി, പോളി ഡേവീസ്, മെജോ ജോസ്, പ്രിഞ്ചോയ് എന്നിവർ സംസാരിച്ചു.

Leave a Reply

Back To Top
error: Content is protected !!