Headline
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ 
‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ ‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
ഗഡികളേ... ഈ കുട കൊള്ളാട്ടാ...
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
15 വർഷങ്ങൾക്ക് ശേഷം വീണ്ടും കണിമംഗലം ശാസ്താവിനായി അരങ്ങിൽ; സന്തോഷ നിമിഷത്തിൽ ചന്ദ്രൻ
15 വർഷങ്ങൾക്ക് ശേഷം വീണ്ടും കണിമംഗലം ശാസ്താവിനായി അരങ്ങിൽ; സന്തോഷ നിമിഷത്തിൽ ചന്ദ്രൻ

കാറ്റും മഴയും; ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ 150 നേന്ത്രവാഴകൾ നിലംപൊത്തി

കാറ്റും മഴയും; ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ 150 നേന്ത്രവാഴകൾ നിലംപൊത്തി
കാറ്റും മഴയും; ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ 150 നേന്ത്രവാഴകൾ നിലംപൊത്തി

ചെറുതുരുത്തി: ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ 150ഓളം വരുന്ന ചങ്ങാലിക്കോടൻ നേന്ത്രവാഴകൾ കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും നിലംപൊത്തി. പ്രശസ്തമായ ചങ്ങാലിക്കോടൻ നേന്ത്രവാഴ മുള്ളൂർക്കര പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്. കർഷകനായ ആറ്റൂർ മണ്ഡലംകുന്ന് നരിപ്പറ്റ പ്രതീഷ് ബാബുവിന്റെ പ്രയത്നമാണ് കാറ്റിൽ മഴയിലും തകർന്നുപോയത്.

ഏഴുമാസം പരിപാലിച്ച്പോന്ന വാഴകൾ നിലംപൊത്തിയതോടെ ദുരിതക്കയത്തിലായിരിക്കുകയാണ് കെ.എസ്.ഇ.ബി ഓവർസിയർ കൂടിയായ ബാബു. ഏഴുവർഷമായി ഈ കൃഷിയുമായി ഇദ്ദേഹം മുന്നോട്ടുപോവുന്നുണ്ട്. പണയംവെച്ചും വായ്പ എടുത്തുമാണ് ഇദ്ദേഹം കൃഷിക്ക് പൈസ ഇറക്കിയത്.

ഓണമെത്തിയാൽ നിരവധി ആളുകളാണ് വാഴക്കുല വാങ്ങാനായി ഇദ്ദേഹത്തെ സമീപിക്കാറ്. ഗുരുവായൂരപ്പന് കണിവെക്കാൻ ഏറ്റവും നല്ല പഴം ചങ്ങാലിക്കോടന്റേതായതിനാൽ നല്ല ഡിമാന്റാണ്. നല്ല രീതിയിൽവിളവ് തരുന്ന 50ഓളം കപ്പ തറിയും നശിച്ചുപോയി.

മുള്ളൂർക്കര കൃഷിഭവൻ ഓഫിസിൽ പരാതി നൽകാനിരിക്കുകയാണ് ഇദ്ദേഹം. അധികൃതർ ധനസഹായം നൽകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Back To Top
error: Content is protected !!